Friday 19 April 2013

അന്യന്‍റെ അസത്യത്തെ
സത്യമെന്നു നിനച്ചു, കോപം
തീരുവോളം എന്‍ നെഞ്ചകം
ചാട്ടവാറിനാല്‍പ്രഹരിച്ചപ്പോള്‍
മിഴിനിറഞ്ഞു ഒഴുകിയ രക്തത്തെ,
ആര്‍ത്തിയോടെ നക്കികുടിക്കാന്‍
മനുഷ്യകോലം പൂണ്ട രക്ഷസ്സെ

തിരശീലയ്ക്കു പിന്നില്‍ നിന്ന്
ആനന്ദതോടെ കൊഞ്ഞനംകുത്തി
രസ്സികുമ്പോഴും , നിന്‍റെ കപടമധുര
വചനത്തില്‍ ലെയിച്ചു പോയി
എന്‍റെ പ്രിയ മിത്രങ്ങളും , മൈത്രിയും

മിത്രമേ....നിന്‍റെക്രൂരാക്രോശതാല്‍ , കൂര്‍ത്ത
മുള്ളുപോല്‍ എന്നെ നെഞ്ചകം കുത്തികിറിയില്ലേ
ഒരു സ്വാന്തനം തേടി അലഞ്ഞില്ലേ..
ആരാലും അവഗണിച്ച എന്‍റെ മനസ്സിനെ,
മൌനതാല്‍ ആട്ടിയില്ലേ ...പ്രിയ
സുഹ്രുത്തേ നീയും,
എന്നോട് തന്നെ പരിഭവിച്ചു ,എവിടേക്കോ
മറഞ്ഞ എന്‍റെ മനസ്സിനെ തിരികെ
കിട്ടുമോ ഇനി ഒരികെലെങ്ങിലും
അതോ എന്നിലെക്കോ, നിന്നിലെക്കോ,
വരാതെ വിട പറഞ്ഞു പിരിഞ്ഞതോ...

No comments:

Post a Comment